04 August 2008

18 Comments:

“അരിയുണ്ടാകുന്ന മരം

ഏതാണമ്മേ”

ശരിയാണ്. അരിമരം അനതിവിദൂര ഭാവിയില്‍ അന്യം നിന്നുപോവാനൊരുങ്ങുന്ന ഒരു വലീയ മരമാണ്

നല്ല ഓര്‍മ്മപ്പെടുത്തല്‍

August 4, 2008 6:49 AM  

നന്നായിട്ടുണ്ട്.:)

August 4, 2008 6:56 AM  

നെല്ലുണ്ടാവുന്ന മരം അന്വേഷിക്കുന്ന തലമുറ ഇന്നിന്റെ കൌതുകമാണെങ്കില്‍ നാളെയുടെ യാദാര്‍ഥ്യമാണ്...

ഇഷ്ടായി.

August 4, 2008 7:15 AM  

“ഇത് താനാ അരശിച്ചെടി?”
വേരുകള്‍ - മലയാറ്റൂര്‍.
എത്ര ദീര്‍ഘവീക്ഷണമുള്ള എഴുത്തുകാരന്‍. അല്ലെ?
കവിത നന്നായിട്ടുണ്ട്.

August 4, 2008 9:06 AM  

kuzhor wilson pranjappol vayichu
vayichappol nannayi thonni
chithrangal ilatha padavum,puthiya thalamurayum....good
i like it

-sailor

August 4, 2008 9:11 AM  

കവിത വളരെ നന്നായി. ഇത്തിരിവെട്ടത്തിന്റെ കമ്മന്റിനു താഴെ ഒപ്പ്

August 4, 2008 9:12 AM  

അര്‍ദ്റത നിരഞ കവിത. എന്നെ വല്ലാതെ സ്പര്‍ശിച്ചു.

August 4, 2008 9:13 AM  

അങ്ങനെ കടപുഴകിയൊഴുകിപ്പോയ എത്രയെത്ര മാമരങ്ങള്‍ മക്കളേ...

August 4, 2008 9:19 AM  

Good Work... All the best.

August 4, 2008 12:48 PM  

സ്വന്തം ജീവിതോപായത്തെ ഇല്ലാതാക്കിയ മുതിര്‍ന്നവരുടെ മൂഢതകളെ, ക്രൂരമായ ഫലിതം കൊണ്ട് ചോദ്യം ചെയ്യുകയായിരിക്കാം ഒരുപക്ഷേ കുട്ടികള്‍.

വിഷയം പഴയതാണെങ്കിലും, കാച്ചിക്കുറുക്കിയ, അര്‍ത്ഥം കവിയുന്ന വരികളിലൂടെ, ഇവിടെ സുധീഷും അതു തന്നെയാണ് ചെയ്യുന്നത്.

പുതിയ പുതിയ സെസ്സുകളിലൂടെ, നാലുവരിപ്പാതകളിലൂടെ, സ്മാര്‍ട്ട് സിറ്റികളിലൂടെ, അന്നം ഇല്ലാതാക്കിക്കൊണ്ടേയിരിക്കുകയും, ഇത്തരം കവിതകളില്‍ ഗൃഹാതുരത്വം മാത്രം ദര്‍ശിച്ച് സായൂജ്യമടയുകയും ചെയ്യുന്നു, എന്നിട്ടും മരിക്കാത്ത നമ്മള്‍.

ഈ കവിതയിലേക്കു വിരല്‍ ചൂണ്ടിതന്നതിന് വിത്സന് ഒരു സ്പെഷ്യല്‍ നന്ദി പറയാതെ വയ്യ.

അഭിവാദ്യങ്ങളോടെ

August 4, 2008 1:38 PM  

ആ കുട്ടി അങ്ങിനെ ശരിക്കും ചോദിച്ചിട്ടുണ്ടെങ്കില്‍ സുധീഷിന്റെ കയ്യൊപ്പ് ഈ കവിതക്കാവശ്യമില്ല.

August 4, 2008 9:21 PM  

nannayi

August 5, 2008 10:28 AM  

അപ്പന്റെ വിയര്‍പ്പിനൊപ്പം
കാണാന്‍ കഴിയാത്തതല്ലെ
കളയും കീടവും കുമിളും തിന്നാതിരിപ്പാന്‍
കലക്കിയൊഴിച്ചോരു വിഷങ്ങളൊക്കെയും
കോളയായ് മോന്തുമ്പോള്‍
പട്ടതന്‍ രുചിയില്ലെ മത്തുപിടിക്കുവാന്‍
വാരിവിതറിയ നൈട്രജനൊക്കൊയും
കൊന്നങ്ങൊടുക്കീ മണ്ണിരകളൊക്കെയും
കുക്കിരിയുള്ളോരു പാടത്തില്‍ക്കിട്ടിയ
വിളയങ്ങുകൊയ്യുവാന്‍ ജിഎം വിത്തിനുമാകില്ലല്ലോ
മരിച്ചോരു മണ്ണിന്റെ അമ്ലമഴയുടെ
തീരാത്ത ദഃഖം പേറുന്ന
ദേവിയാം ഭൂമിതന്‍ ശാപം
തന്നെയാകാം വരാന്‍ പോകുന്ന
പട്ടിണി മരണത്തിന്‍ കാരണവും.

August 5, 2008 12:12 PM  

ഡിയോഡരന്റ് തേയ്ക്കാത്തതുകൊണ്ട് ‘വിയര്‍പ്പു നാറ്റം’ മാറാത്ത ഈ കവിത ഉള്ളീല്‍ തട്ടി.
അഭിനന്ദനങ്ങള്‍.

August 5, 2008 10:51 PM  

വളരെ നന്നായിരിക്കുന്നു.

August 6, 2008 12:46 PM  

ആനുകാലിക പ്രസക്തിയും,ഭാവചൈതന്യവും,പുതുമയും,ലളിതമായ ഭഷയിലൂടെ വരച്ചു കാണിച്ച കവിക്കു ആശംസകള്‍
എംകെനംബിയാര്‍

August 10, 2008 12:21 PM  

ആനുകാലികപ്രസക്തിയും,ഭാവചൈതന്യവും,ലളിതമായി വരച്ച നല്ലകവിത.
ആശംസകള്‍
എംകെനംബിയാ‍ര്‍

August 10, 2008 12:25 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്